കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്‍കുന്നത്.* എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്.
Agriculture
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്കുന്നു. ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം.
Apr 3, 2021
No votes yet
സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് പ്രസവിക്കുന്ന മത്സ്യങ്ങള്‍. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയാണവ. കൊതുക് കൂത്താടികളെ തിന്നു തീര്‍ക്കുന്ന മോസ്കിറ്റോ ഫിഷ് എന്നൊരിനമുണ്ടെങ്കിലും അവ ഗപ്പിയോടു ഏറെ സാമ്യമുള്ളതിനാല്‍ അങ്ങിനെ വേറിട്ട് കാണാറില്ല. അപൂര്‍വ്വമായ വേറെയും ഒന്ന് രണ്ടിനങ്ങളുണ്ട്. അവ നമ്മുടെ നാട്ടില്‍ സാധാരണമല്ല.
Apr 1, 2021
No votes yet
ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് കസ്തൂരിമഞ്ഞള്കൃഷിക്ക് നല്ലത്.കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് കസ്തൂരിമഞ്ഞള്‍ കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽ നിന്ന് ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി കസ്തൂരിമഞ്ഞള്‍ കൃഷി ചെയ്യരുത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്.
Mar 30, 2021
No votes yet
വരൾച്ചക്കുശേഷമാണ് പലപ്പോഴും മരം നിറയെ പൂക്കുന്നത്. ചിലയിടങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം പുഷ്പിക്കുന്ന സ്വഭാവവും കാണുന്നുണ്ട്, വിത്ത് മുളപ്പിച്ച് തൈകളാക്കി പുതിയ ചെടികൾ വളർത്താം. വിത്തുതകൾ ആണെങ്കിൽ 10 മീറ്റർ x 10 മീറ്റർ ഇടയകലം നൽകിയും ഒതകൾ 5 മീറ്റർ മീറ്റർ ഇടയകലം നൽകിയും നടണം. ഒരു മീറ്റർ വീതം നിളവും വീതിയും ആഴവും നൽകി കുഴിയെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും നിറച്ച്തൈനടാം. ചെടി വേരോടിക്കഴിഞ്ഞാൽ തുടർവളപ്രയോഗത്തിന്റെ ആവശ്യമില്ല. എങ്കിലും വർഷത്തിലൊരിക്കൽ വളർന്ന ഒരു മരത്തിന് 50 കി.ഗ്രാം ജൈവവളം ചേർക്കുന്നത് കരുത്തോടെ വളരാൻ വർഷം മതിയാകും.
Mar 22, 2021
No votes yet
നമ്മുടെ പറമ്പുകളിൽ യഥേഷ്ടം കണ്ടുവരുന്ന ഒരു സസ്യയിനമാണിത്. ഒഴിഞ്ഞ പറമ്പുകളിൽ ഈർപ്പവും നല്ല വെയിലുംകിട്ടുന്നിടത്ത് ധാരാളം തഴച്ചുവരുന്നതായതുകൊണ്ട് പണ്ടുകാലത്താരും ഇത് നട്ടുവളർത്തിയിരുന്നില്ല. പറമ്പിൽ നിന്നും തുലാം, വൃശ്ചിക മാസങ്ങളിൽ പറിച്ചെടുത്ത് കൂവപ്പലകയിൽ ഉരസിയെടുത്ത് വെള്ളത്തിൽ കലക്കി അരിച്ച് പൊടി ഊറാൻവെച്ച് അത് വെയിലത്ത് ഉണക്കിയെടുത്ത് കാലങ്ങളോളം സൂക്ഷിച്ചുവെക്കുകയായിരുന്നു നമ്മുടെ രീതി.
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻകൂവ മഞ്ഞളിന്റെ കുടംബക്കാരനാണ്. കുർകുമേ ജനുസ്സിൽ പെടുന്ന
Mar 15, 2021
No votes yet
Ms. Suchitra Durai, Ambassador of India to the Kingdom of Thailand received the prestigious “King Bhumibol World Soil Day - 2020 Award”of FAO on the behalf of the Indian Council of Agricultural Research today.H.E., Dr. Chalermchai Srion, Minister of Agriculture and Cooperatives of the Kingdom of Thailand conferred the award in a Ceremony held at Bangkok, Thailand.
Mar 11, 2021
No votes yet
കൊച്ചി: ഉയർന്ന വിപണന മൂല്യമുള്ള കടൽമത്സ്യമായ കറുത്ത ഏരിയുടെ വിത്തുൽപാദനം വിജയം. സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോൽപാദനം കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. സമുദ്രകൃഷിരംഗത്ത് വഴിത്തിരിവായേക്കാവുന്ന നേട്ടമാണിത്.
Mar 4, 2021
No votes yet
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. കയ്പ്പ എന്ന പേരിലും പാവല്‍ അറിയപ്പെടുന്നു. കയ്പ്പാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ഈ വിള.പാവല്‍ കൃഷി ലാഭകരമാക്കാനുള്ള ചില മപാവല് കൃഷി ചെയ്യുന്ന മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളയ്ക്കണം. കട്ടപ്പൊട്ടിച്ച് പാകപ്പെടുത്തി വേണം കൃഷി തുടങ്ങാന്‍
Feb 25, 2021
No votes yet
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു വേണ്ടി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് കണ്ണാറ മോഡല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമില്‍ സ്ഥാപിക്കുന്ന ബനാന ആന്റ് ഹണി പാര്‍ക്ക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം കേരള കര്‍ഷക ക്ഷേമനിധി അംഗത്വ വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
Feb 18, 2021
No votes yet